ട്വന്റി 20 ക്രിക്കറ്റിലെ ആദ്യ ലോകകപ്പ് നടന്നത് 2007 സെപ്റ്റംബർ 11 മുതൽ സെപ്റ്റംബർ 24 വരെ ദക്ഷിണാഫ്രിക്കയിലാണ്. 13 ദിവസം നീണ്ടുനിന്ന പരമ്പരയിൽ ടെസ്റ്റ് പദവിയുള്ള 11 ടീമുകളും ടെസ്റ്റ് പദവിയില്ലാത്ത കെനിയയുംസ്കോട്ട്ലണ്ടും ഉൾപ്പെടെ ആകെ 13 ടീമുകൾ പങ്കെടുത്തു. കലാശക്കളിയിൽ പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യയാണ് ഈ പരമ്പരയിൽ ജേതാക്കളായത്.[1]
നിയമങ്ങൾ
2007 ഐ.സി.സി. വേൾഡ് ട്വന്റി 20 ബംഗ്ലാദേശും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്
ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും താഴെ പറയുന്ന രീതിയിലാണ് ടീമുകൾക്ക് പോയന്റ് നൽകുന്നത്:
ഫലം
പോയന്റുകൾ
ജയം
2 പോയന്റുകൾ
ഫലമില്ലാത്തവ
1 പോയന്റ്
തോൽവി
0 പോയന്റുകൾ
മത്സരം ടൈ ആവുകയാണെങ്കിൽ (രണ്ട് ടീമിന്റേയും ഇന്നിംഗ്സുകൾ ഒരേ സ്കോറിൽ അവസാനിച്ചാൽ) ബൗൾ ഔട്ട് എന്ന രീതിയിലൂടെയാണ് വിജയിയെ നിശ്ചയിക്കുന്നത്. പരമ്പരയിലുടനീളം ഈ രീതി തന്നെയാണ് അവലംബിച്ചിരിക്കുന്നത്.[2] സെപ്റ്റംബർ 14 ന് ഗ്രൂപ്പ് ഡിയിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന മത്സരം മാത്രമാണ് ഈ പരമ്പരയിൽ ബൗൾ ഔട്ട് വഴി ഫലം നിശ്ചയിച്ചത്. (സ്കോർകാർഡ്)
ഓരോ ഗ്രൂപ്പിലേയും (ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും) ടീമുകളുടെ റാങ്കുകൾ നിശ്ചയിക്കുന്നത് താഴെ പറയുന്ന രീതി അവലംബിച്ചുകൊണ്ടാണ്:[3]
പങ്കെടുത്ത 12 ടീമുകളെ മൂന്ന് ടീം വീതമുള്ള 4 ഗ്രൂപ്പുകളാക്കിത്തിരിച്ചു. 2007 മാർച്ച് 1 ന് ട്വന്റി 20 യിലെ റാങ്കിങ്ങ് അനുസരിച്ചാണ് ഗ്രൂപ്പുകൾ തീരുമാനിച്ചത്.[4] ഓരോ ഗ്രൂപ്പിലേയും മുകളിലുള്ള രണ്ട് ടീമുകളാണ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുക.[5]
സീഡ് ചെയ്യപ്പെട്ട ടീം പുറത്താവുന്ന കാഴ്ച ഉണ്ടായത് ഗ്രൂപ്പ് A യിൽ മാത്രമാണ്. വെസ്റ്റ് ഇൻഡീസ് രണ്ട് മത്സരങ്ങളും തോറ്റ് പുറത്താവുകയായിരുന്നു. ക്രിസ് ഗെയ്‌ൽ 117 റണ്ണുകൾ നേടിയെങ്കിലും ദക്ഷിണാഫ്രിക്കയെ വിജയത്തിൽ നിന്നും തടയാൻ വെസ്റ്റ് ഇൻഡീസിനായില്ല. അതായിരുന്നു അവരുടെ ആദ്യ തോൽവി. രണ്ടാം മത്സരത്തിൽ അവർ ബംഗ്ലാദേശിനെതിരേയും തോറ്റ് ലോകകപ്പിൽ നിന്നും പുറത്തായി.
ഒരു ഔദ്യോഗിക അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തിൽ ശതകം നേടുന്ന ആദ്യ കളിക്കാരനായി ക്രിസ് ഗെയ്‌ൽ മാറി. ട്വന്റി 20 മത്സരത്തിലെ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (10) നേടിയ കളിക്കാരൻ എന്ന റെക്കോർഡും ഗെയ്‌ലിനു ലഭിച്ചു.
ക്രിസ് ഗെയ്‌ലും ഡെവൺ സ്മിത്തും ചേർന്ന് വെസ്റ്റ് ഇൻഡീസിനു വേണ്ടി ആദ്യ വിക്കറ്റിൽ ചേർത്ത 145 റണ്ണിന്റെ കൂട്ടുകെട്ട് അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ്.
ഒരു ട്വന്റി 20 മത്സരത്തിൽ ഏറ്റവും കൂടുതൽ എക്സ്ട്രാ വഴങ്ങിയ തങ്ങളുടെ തന്നെ റെക്കോർഡ് 28 എക്സ്ട്രാകളോടെ (4 ലെഗ് ബൈ, 23 വൈഡ്, ഒരു നോ ബോൾ) അവർ ഈ മത്സരത്തിൽ തിരുത്തിക്കുറിച്ചു.
ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയസിംബാബ്വേക്കെതിരെ പരാജയപ്പെടുന്ന കാഴ്ച കണ്ടു കൊണ്ടാണ് ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾ ആരംഭിച്ചത്. ബ്രെണ്ടൻ ടെയ്‌ലറുടെ 64* റണ്ണുകളാണ് ഒരു പന്ത് ബാക്കി നിൽക്കേ വിജയത്തിലെത്താൻ സിംബാബ്‌വേയെ പ്രാപ്തരാക്കിയത്.
ആദ്യ മത്സരത്തിൽ കെനിയ ന്യൂസിലൻഡിനെതിരെ അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തിലെ ഏറ്റവും കുറഞ്ഞ സ്കോറായ 73 ന് പുറത്താവുകയും 12.2 ഓവറുകളിൽ 9 വിക്കറ്റ് ബാക്കി നിൽക്കെ പരാജയപ്പെടുകയും ചെയ്തു. ശ്രീലങ്കയുമായി നടന്ന അടുത്ത മത്സരത്തിൽ ട്വന്റി 20 യിലെ ലോകറെക്കോർഡായ 260 റണ്ണുകൾ വഴങ്ങുകയും 88 റണ്ണുകൾക്ക് പുറത്താവുക വഴി 172 റണ്ണിന്റെ റെക്കോർഡ് തോൽവി സമ്പാദിക്കുകയും ചെയ്തു. അതോടെ അവർ ലോകകപ്പിൽ നിന്നും പുറത്തായി.
ശ്രീലങ്കയുടെ 260/6 ആണ് ട്വന്റി 20 മത്സരങ്ങളിലെ എക്കാലത്തേയും ഉയർന്ന സ്കോർ. ഒരു ട്വന്റി 20 മത്സരത്തിലെ ഏറ്റവും കൂടിയ വിജയമാർജിൻ എന്ന റെക്കോർഡും അവർ ഈ മത്സരത്തിലൂടെ സ്വന്തമാക്കി.
ഈ മത്സരത്തോടെ ശ്രീലങ്കയും ന്യൂസിലൻഡും സൂപ്പർ എട്ടിൽ പ്രവേശിച്ചു.
ലോക ട്വന്റി 20 കണ്ട ആദ്യത്തെ ബൗൾ ഔട്ട്, ഗ്രൂപ്പ് ഡിയിലെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന മത്സരത്തിലാണ് ഉണ്ടായത്. ആ മത്സരത്തിൽ ഇന്ത്യയുടെ ബൗളർമാർ 3-0 ന് പാകിസ്താനെ തോൽപ്പിച്ചു.
This tournament's Super Eight format was designed such that the top 2 seeds from each group was pre-decided at the start of the tournament. The actual performance of the team in the Group Stage played no role in determining if the team qualified into Super Eight Group E or F. For example, in Group C, though Sri Lanka finished with more points than New Zealand, for the purpose of the Super Eight groupings, New Zealand retained the group's top seed position (C1) while Sri Lanka retained the group's second seed position (C2).
In case a third-seeded team qualified ahead of the two top-seeded teams, it took on the seed of the eliminated team. This only happened in Group A, where Bangladesh (original seed A3) qualified ahead of West Indies (original seed A2) and therefore took on the A2 spot in Group F. The other seven top seeds qualified.[6]
The eight teams were divided into two groups of four teams each. The two top teams from each Super Eight group qualified for the semi-finals.
Yuvraj Singh scored the fastest fifty in an official Twenty20 International from just 12 deliveries faced (previous best was 20 balls by Mohammed Ashraful in the same tournament) and also became the fourth cricketer in all official forms of cricket and the first in Twenty20 to hit 6 sixes in an over. Stuart Broad was the bowler.
This was the highest score against a Test team during the tournament.
After three teams finished on equal points New Zealand and India advanced to the semi-finals by having higher net run rates. The hosts, South Africa, were eliminated as a result of this match.
Australia qualified for the semi-finals as a result of this match.
Sri Lanka was eliminated from the tournament.
This was the first time a team chased a total in the tournament with all 10 wickets intact, making it the biggest margin of victory in terms of wickets.
↑Soni, Paresh (2007-09-24). "ICC World Twenty20". BBC. Retrieved 2007-09-24. India beat Pakistan in the World Twenty20 final by five runs to clinch their first major trophy since 1983.{{cite news}}: More than one of |author= and |last= specified (help)